തെന്നിന്ത്യൻ സിനിമയിലെ ഒരു കാലത്തെ നിറസാന്നിധ്യമായിരുന്നു ജയന്തി എന്ന നടി. താരം വീട് വാങ്ങിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിൻ്റെ കുടുംബാംഗങ്ങൾ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. 76 വയസ്സായിരുന്നു താരത്തിന്. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ കാരണം ആണ് താരം വിട വാങ്ങിയിരിക്കുന്നത് എന്നാണ് ഇവർ മാധ്യമങ്ങളെ അറിയിച്ചത്.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ ഹിന്ദിയിലും മറാത്തിയിലും തൻറെ സാന്നിധ്യം അറിയിച്ച നടി കൂടിയാണ് ജയന്തി. കാരണം ഏറ്റവും കൂടുതൽ തിളങ്ങിയത് കന്നഡ സിനിമയിലായിരുന്നു. കന്നട സിനിമയിൽ നിന്നും താരത്തിന് ലഭിച്ച അപേക്ഷകളെല്ലാം വേറിട്ടതായിരുന്നു. അഭിനയ ശാരധേ എന്നായിരുന്നു താരത്തിന് കണ്ണട സിനിമാ മേഖലയിൽ ഉണ്ടായിരുന്ന വിളിപ്പേര്.
ആറിലധികം സംസ്ഥാന അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിലധികവും കർണാടക സർക്കാർ നൽകിയതായിരുന്നു. കമലാ കുമാരി എന്നാണ് കാലത്തിൻറെ യഥാർത്ഥ പേര്. പെകെടി ശ്രീരാം എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. ഇവരും സിനിമാ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കന്നടയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. 1960കളിൽ ആയിരുന്നു താരം കൂടുതൽ ശോഭിച്ചത്. അക്കാലത്ത് താരത്തിന് ലഭിച്ചത് അധികവും മെലോഡ്രാമ വേഷങ്ങളായിരുന്നു. അതിഗംഭീരമായി താരം സ്ക്രീനിൽ അവതരിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകളാണ് താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. കർണാടക സർക്കാർ ഔദ്യോഗിക ആദരാഞ്ജലികളർപ്പിച്ചു. ആറ് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പാലാട്ട് കോമൻ, കാട്ടുപൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നിങ്ങനെ മലയാളസിനിമകളിൽ ആണ് താരം അഭിനയിച്ചത്. 1974 വർഷത്തിലാണ് താരം അഭിനയിച്ച അവസാന ചിത്രം വിലക്കപ്പെട്ട കരീം പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പക്ഷേ ഈ താരത്തെ പരിചയം ഉണ്ടാവില്ല.