പ്രജ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ഷമ്മി തിലകൻ. അസഭ്യം പോലെയുള്ള സംഭാഷണങ്ങൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറയുന്നു. പക്ഷേ അപേക്ഷകർ അത് ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. താൻ ആ പടത്തിൽ എത്തിയത് വളരെ രസകരമായ ഒരു സംഭവമാണ്. ആ സമയത്ത് തന്റെ കാൽ ഒടിഞ്ഞിരിക്കുകയായിരുന്നു.
അതിനിടയിലാണ് ജോഷി സാർ തന്നെ വിളിക്കുന്നത്. ഒരു വേഷമുണ്ട് ഇങ്ങു പോര് എന്ന് മാത്രം പറഞ്ഞു. ഒരാഴ്ച പിടിച്ചോ എന്നും പറഞ്ഞു. തന്റെ കാൽ ഒളിഞ്ഞിരിക്കുകയാണ് എന്ന് ശ്രദ്ധിച്ചാൽ അറിയാം. ഇംപ്രൂസിനിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ കാലിൽ ബാൻഡേജ് ചുറ്റിയത് കാണാൻ പറ്റും.
അവസാനത്തെ സീനിൽ ലാലേട്ടൻ തന്റെ കഴുത്തിൽ പിടിക്കുന്നുണ്ട്. അപ്പോൾ അദ്ദേഹം കാലിൽ ചവിട്ടി. അങ്ങനെ അത് വീണ്ടും ഫ്രാക്ചർ ആയി. അതുകഴിഞ്ഞ് പിറ്റേദിവസം ഷൂട്ട് ഉണ്ടായിരുന്നു. രാത്രി തന്നെ കോതമംഗലത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ ചെന്നു. അങ്ങനെയാണ് അടുത്ത ദിവസം ഷൂട്ട് ചെയ്തത്. 65 പേജും മറ്റും ഉള്ള സീൻ ആയിരുന്നു അത്.
4 -5 പേജ് ഒക്കെ രഞ്ജിപണിക്കർ ആദ്യം എഴുതിത്തന്നു. അതുകഴിഞ്ഞ് എന്താണെന്ന് ജോഷി ചേട്ടന് പോലും അറിയുന്നുണ്ടായിരുന്നില്ല. സൂം ലെൻസ് വെച്ചാണ് അദ്ദേഹം ഇരിക്കുന്നത്. രഞ്ജി പണിക്കർ ുകളിൽ നിന്നും എഴുതിത്തരും. അങ്ങനെയാണ് ചിത്രത്തിൽ അഭിനയിച്ചത് എന്ന് ഷമ്മി തിലകൻ വ്യക്തമാക്കി.