മകളുടെ മരണം നല്‍കിയ വേദനയും പേറിയാണ് രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായി ബാറ്റര്‍ വിഷ്ണു സോളങ്കി കളത്തിലെത്തിയത്. ചണ്ഡീഗഡായിരുന്നു എതിരാളി. കളം നിറഞ്ഞു കളിച്ച സോളങ്കി ടീമിനായി സെഞ്ച്വറി നേടി. നെഞ്ചു നീറുന്ന വേദനയിലും മികച്ച പ്രകടനം കാഴ്ചവച്ച സോളങ്കിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
മത്സരത്തില്‍ അഞ്ചാമനായിറങ്ങി 12 ബൗണ്ടറികളുടെ അകമ്പടിയില്‍ 161 പന്തില്‍ നിന്ന് സോളങ്കി അടിച്ചെടുത്തത് 103 റണ്‍സാണ്. രണ്ടാം ദിവസം കളിയവസാനിച്ചപ്പോള്‍ സോളങ്കിയുടെ സെഞ്ച്വറിയുടെ മികവില്‍ ബറോഡ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 398 റണ്‍സെടുത്തിട്ടുണ്ട്.
മൂന്നു ദിവസം മുമ്പാണ് വിഷ്ണു സോളങ്കിയുടെ മകള്‍ മരിച്ചത്. പിറന്നു വീണയുടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു. മകളുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മൂന്നു ദിവസത്തിനകം സോളങ്കി ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…
അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…
ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…