മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. വിഷയത്തില്‍ കൗണ്‍സില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അംഗീക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ടീസ്റ്റ സെതല്‍വാദിനെയും മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്തതിനെതിരെ യു.എന്‍ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചത്. ടീസ്റ്റയെ ഉടന്‍ വിട്ടയക്കണമെന്നും വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ഇന്ത്യയുടെ പ്രതികരണം.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കായി പ്രവര്‍ത്തിച്ച ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. സുബൈറിനെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ട്വീറ്റിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്. ഒരു സിനിമയില്‍ നിന്നുള്ള ദൃശ്യം പങ്കുവച്ചതിന് മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്. ഇതിനെതിരെയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതികരിച്ചത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…
കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…
ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…
നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…
മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…
പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…