ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ രാഹുൽഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലി തകർത്തത്. ഇതിനോട് രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു. കുട്ടികളല്ലേ തനിക്ക് അവരോട് ഒരു ദേഷ്യവും ഇല്ല എന്ന അർത്ഥത്തിലാണ് രാഹുൽഗാന്ധി പ്രതികരിച്ചത്. ഈ പ്രതികരണത്തോടാണ് ജോയി മാത്യുവിൻറെ അഭിപ്രായപ്രകടനം.
പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധിക്ക് നൂറിൽ നൂറ് എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. സ്വന്തം പിതാവിൻറെ ഘാതകരോട് വരെ പൊറുത്തവർ ആണ്. പിന്നെയല്ലേ ഇത്, അയാൾ രാജകുമാരൻ ആണ്, രാഹുൽ ഗാന്ധിക്ക് മാത്രമേ ഇങ്ങനെ പറ്റൂ ഈ തരത്തിലുള്ള കമന്റുകളാണ് ഇതിന് വരുന്നത്.
നിരുത്തരവാദപരമായ രീതിയിൽ ആയിരുന്നു കുട്ടികൾ അത് ചെയ്തത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പക്ഷേ തനിക്ക് അവരോട് ഒരു പരിഭവവും ദേഷ്യവും ഇല്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളൂ. ആക്രമം പക്ഷേ ഒന്നിനും ഒരു പരിഹാരം അല്ല എന്ന് തിരിച്ചറിയണം. താരം പ്രതികരിച്ചു. കൽപ്പറ്റയിൽ ഉള്ള രാഹുൽ ഗാന്ധിയുടെ ഓഫീസ് കഴിഞ്ഞമാസം 24നാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.
ബവർ വിഷയത്തിൽ ആയിരുന്നു ഇവർ ഓഫീസ് തല്ലി തകർത്തത്. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ല എന്ന് ഇവർ ആരോപിച്ചു. പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറി സാധനങ്ങൾ അടിച്ചു തകർത്തു. കസേരയിൽ വാഴയും വെച്ചിരുന്നു. രാഹുൽ ഗാന്ധി പിന്നീട് ഓഫീസ് സന്ദർശിച്ച് വാഴ അവിടുന്ന് എടുത്തുമാറ്റി ഇരിക്കുകയും ചെയ്തിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…
കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…
ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…